എന്നും കാണണമെന്നു തോന്നാറുണ്ടോ ?
എന്നും കാണാറുണ്ടല്ലോ…!
ഒരുമിച്ചു ഇരിക്കണമെന്നു തോന്നാറുണ്ടോ ?
ഒരുമിച്ചു ഇരിക്കാറുണ്ടല്ലോ…!
Author: അശ്വതി രഞ്ജിത്ത്
ഓർമ്മകൾക്കെന്തൊരു മധുരം
കുട്ടികാലത്തെ ഓർമകളിലേക്ക് പോയി ഏതാനും മിനുട്ടുകളവിടെ ജീവിച്ചു തിരിച്ചുവരിക പതിവാണ് പലപ്പോഴും. സംഭവങ്ങളോ സാധനങ്ങളോ അങ്ങനെ എന്തെങ്കിലും സംഗതികളാവും ഇങ്ങനെ ഓർമ്മക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോവുക.
ടീച്ചറാംദേഹി !
D.El.Ed കഴിഞ്ഞ് പരീക്ഷയും എഴുതി റിസൾട്ടും കാത്തിരിക്കുന്ന കാലം രാപകലെന്നില്ലാതെ മെനക്കെട്ട് K-TET ഉം എഴുതിയിട്ടുണ്ട്.
അമ്മയുടെ പ്രാക്ക് കേൾക്കുന്നുണ്ടെങ്കിലും അല്ലലില്ലാതെ ദിവസം രണ്ടക്ക മണിക്കൂറോളം ഉറങ്ങി ജീവിതം സ്വസ്ഥമായി പൊയ്ക്കൊണ്ടിരുന്നു...
അമ്മയുടെ പ്രാക്ക് കേൾക്കുന്നുണ്ടെങ്കിലും അല്ലലില്ലാതെ ദിവസം രണ്ടക്ക മണിക്കൂറോളം ഉറങ്ങി ജീവിതം സ്വസ്ഥമായി പൊയ്ക്കൊണ്ടിരുന്നു...
ലിങ്ക്
"ദെച്ചുമോളെ....സമയായിട്ടോ"
ഭക്ഷണം എടുത്തുവെയ്ക്കുന്നതിനിടയില്‍ അമ്മ വിളിച്ചു പറഞ്ഞു.
അവള്‍ അപ്പോഴും മുടി കെട്ടുന്നതേയുള്ളൂ.അമ്മ പുസ്ത്കങ്ങളെല്ലാം ബാഗിലാക്കി ചോറ്റുപാത്രവും എടുത്തുവെച്ചു. ഡ്രസ്സ് ഒന്നുകൂടി ശരിയാക്കി ദെച്ചു ഷൂസെടുക്കാനോടി...
ഭക്ഷണം എടുത്തുവെയ്ക്കുന്നതിനിടയില്‍ അമ്മ വിളിച്ചു പറഞ്ഞു.
അവള്‍ അപ്പോഴും മുടി കെട്ടുന്നതേയുള്ളൂ.അമ്മ പുസ്ത്കങ്ങളെല്ലാം ബാഗിലാക്കി ചോറ്റുപാത്രവും എടുത്തുവെച്ചു. ഡ്രസ്സ് ഒന്നുകൂടി ശരിയാക്കി ദെച്ചു ഷൂസെടുക്കാനോടി...
മന്ത്രവാദി
അവധിക്കാലത്തെ കളികളത്രയും മാനംമുട്ടി നില്‍ക്കുന്ന ആ പ്ലാവിന്റെ ചുവട്ടിലാണ്. കല്ലുകളി,കോട്ടകളി പിന്നെ പേരിടാത്ത കുറേ നാടന്‍ കളികളും അവര്‍ മത്സരിച്ചു കളിച്ചു. കളികള്‍ക്കിടയില്‍ പതിവായി തട്ടിപ്പുകളിക്കുന്ന രോഹിണിയുമായി അടികൂടും.
അവള്‍
കഥകള്‍ ഇഷ്ട്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല,അപ്പോള്‍ കഥകളുടെ റാണിയായാലോ...
അതെ,അവള്‍ കഥകളുടെ റാണിയാണ്.വിപ്ലവത്തിന്റെ മണ്ണിലെ ചെറുതും വലുതുമായ കുറേ കഥകള്‍ മടിശ്ശീലയില്‍ ഒളിപ്പിച്ചവള്‍.
അതെ,അവള്‍ കഥകളുടെ റാണിയാണ്.വിപ്ലവത്തിന്റെ മണ്ണിലെ ചെറുതും വലുതുമായ കുറേ കഥകള്‍ മടിശ്ശീലയില്‍ ഒളിപ്പിച്ചവള്‍.
ചോപ്പ്
ഇഷ്ടം ചോപ്പിനോടാണെനിക്ക് പണ്ടേ
കരുത്തിൻ്റെ നാശ്ചയദാര്‍ഡ്യത്തിന്റെ ചോപ്പ്,
വിശപ്പിന്റെ വിപ്ലവത്തിന്റെ അടയാളം
പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും നിറം
കരുത്തിൻ്റെ നാശ്ചയദാര്‍ഡ്യത്തിന്റെ ചോപ്പ്,
വിശപ്പിന്റെ വിപ്ലവത്തിന്റെ അടയാളം
പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും നിറം
വീട്ടിലിരിക്കുമ്പോൾ!
എന്തെഴുതണമെന്നാലോചിച്ചു,
എഴുതാനായ് ഒന്നുമില്ല,
ഒടുവില്‍ കാറ്റോട് ചോദിച്ചു,
കിളിയോടും പുഴയോടും ചോദിച്ചു ,
എഴുതാനായ് ഒന്നുമില്ല,
ഒടുവില്‍ കാറ്റോട് ചോദിച്ചു,
കിളിയോടും പുഴയോടും ചോദിച്ചു ,
നോട്ടം
എൻ്റെയൊരു നോട്ടം മതി
അവൻ്റെ കുരുത്തക്കേടിന് കടിഞ്ഞാണിടാന്‍
കൈകളെ ബന്ധിക്കാന്‍, കലപില താഴാന്‍
തെറ്റില്‍നിന്ന് തിരിച്ച് നടത്താന്‍,
അവൻ്റെ കുരുത്തക്കേടിന് കടിഞ്ഞാണിടാന്‍
കൈകളെ ബന്ധിക്കാന്‍, കലപില താഴാന്‍
തെറ്റില്‍നിന്ന് തിരിച്ച് നടത്താന്‍,
കള്ളന്‍
സ്നേഹത്തിൻ്റെ പകുതിമുക്കാലും കൊണ്ടുപോയി,
ചിന്തയുടെ കൊട്ടക മുഴുവനും കൊണ്ടുപോയി,
മനസ്സിൻ്റെ പെട്ടി താക്കോലോടെ കൊണ്ടുപോയി ,
ഹൃദയം കാലിയായിരിക്കുന്നു!
ചിന്തയുടെ കൊട്ടക മുഴുവനും കൊണ്ടുപോയി,
മനസ്സിൻ്റെ പെട്ടി താക്കോലോടെ കൊണ്ടുപോയി ,
ഹൃദയം കാലിയായിരിക്കുന്നു!